പൊട്ടിപ്പൊളിഞ്ഞ ജനലുകൾ. പണികഴിയാത്ത ഒരു വലിയ കെട്ടിടം. അവിടെ ഒരു ചെറിയ സ്ഥലത്ത് കുറെ പെട്ടികൾ അടക്കിവെച്ചിരിക്കുന്നു. പെട്ടെന്ന് രണ്ട് പേര്‍ സംസാരിക്കുന്ന ശബ്ദം. അവൾ നടന്നു നീങ്ങി. ചെറിയൊരു ഭയം തോന്നുന്നുണ്ട്. എന്നാലും വന്നകാര്യം നടക്കാതെ എങ്ങനെ പോകും. അവൾ ചുറ്റും നോക്കി. ആയുധങ്ങള്‍ വല്ലതും ഉണ്ടോ എന്ന്. ചുറ്റും കുറെ വടികഷ്ണങ്ങളുണ്ട്. പിന്നെ ചെറിയ പ്ലാസ്റ്റിക് കവറുകൾ അവിടവിടെയായി കിടക്കുന്നു. അവയില്‍ ഹാൻസ് എന്ന് എഴുതിയിട്ടുണ്ട്. "ഡ്രഗ്സിന് അടിമകളായ ഇവർ എന്തെങ്കിലും എന്നെ ചെയ്യുമോ?" അവൾ പിന്നീട് ആ കവറുകളുടെ അടുത്തേക്ക് നടന്നു നീങ്ങി. അവളുടെ കഴുത്തില്‍ ഒരു ഐഡി കാര്‍ഡ് തൂങ്ങി കിടക്കുന്നു. അതില്‍ "പാർവ്വതി, ദ അസിസ്റ്റന്റ് ഡിക്ടീവ് ഫോർ പോലീസ്" എന്നും എഴുതിയിട്ടുണ്ട്.
അവൾക്ക് താല്ക്കാലികമായി കിട്ടിയ ജോലിയാണ്. അവളുടെ പഠന റിസർച്ചും
നടക്കുന്നത് ഡ്രഗ്സ് കൊണ്ടുണ്ടാകുന്ന മാനസിക ശാരീരിക സമ്മർദ്ദവും അതിന്റെ ഭവിഷത്തുകളെയും
കുറിച്ചാണ്.
അതിനിടയിൽ ഈ ഒരു ജോലി കിട്ടിയതിൽ സന്തോഷവുമുണ്ട്. ഡ്രഗ്സ് കഴിക്കുന്നവരോട് രഹസ്യമായി ഇടപെടാനും ഡ്രഗ്സിന്റെ കൂടുതൽ വകഭേദങ്ങൾ നേരിട്ട് കാണാനും കഴിയും.
അവൾ അതെടുത്ത് മെല്ലെ അവരെ അറിയിക്കാതെ നടന്നു നീങ്ങി. പിന്നീട് അവളുടേതായ തിരച്ചിലുകളും അതിനെപ്പറ്റി ഇന്റര്‍നെറ്റിലും
ദോഷങ്ങളും എല്ലാം അന്വേഷിച്ചു. അവിടെ നിന്ന് വേറെ സാധനങ്ങളും
കിട്ടിയിരുന്നു. അവിടെ വെളുത്ത പൊടിയുടെ അംശം നിലത്ത് വീണുകിടന്നിരുന്നു. ഒരു മുറിയിൽ നിറയെ മദ്യ കുപ്പികൾ. ആ മുറിയിൽ
കടന്നാൽ തന്നെ ഉണ്ട് ഒരു രൂക്ഷഗന്ധം. തീരെ പിടിക്കുന്നില്ല. എപ്പഴോ മനസ്സിൽ പഴയകാല ഓർമകൾ വന്നുകൂടി.
അവൾ ആലോചിച്ചു. " അച്ഛൻ
കുടിക്കുമായിരുന്നു. ഹും ഈ ശല്യം
കാരണമാണ് അച്ഛൻ നേരത്തെ പോയത്. ഇല്ലെങ്കിൽ ഇപ്പോഴും എന്റെ പക്കൽ ഉണ്ടായേനെ." പാർവതിയുടെ അച്ഛൻ 10 വർഷം മുമ്പേതന്നെ കാൻസർ ബാധിച്ച് മരിച്ചതാണ്. നല്ലവണ്ണം സിഗരറ്റും വലിക്കും. അന്നുകാലത്ത് ഇപ്പോഴത്തെ പോലെ ഹാൻസും മറ്റും ഇല്ലെങ്കിൽ എന്താ സിഗരറ്റു മതിയല്ലോ ജീവൻ പോകാൻ. ഇന്നതിന്റെ ഇഫക്ട് കൂട്ടാൻ വേണ്ടി പല വകഭേദങ്ങൾ കണ്ടെത്തിയെന്നു മാത്രം.
അവിടെ രണ്ടാളുകൾ ഒരു ബോധവുമില്ലാതെ കിടക്കുന്നുണ്ടായിരുന്നു. ബോധമില്ലാത്തതുകൊണ്ട് എങ്ങനെയോ അവൾ രക്ഷപ്പെട്ട് കെട്ടിടത്തിന് പുറത്തേക്ക് ചാടി.
അവൾക്ക് താല്ക്കാലികമായി കിട്ടിയ ജോലിയാണ്. അവളുടെ പഠന റിസർച്ചും
നടക്കുന്നത് ഡ്രഗ്സ് കൊണ്ടുണ്ടാകുന്ന മാനസിക ശാരീരിക സമ്മർദ്ദവും അതിന്റെ ഭവിഷത്തുകളെയും
കുറിച്ചാണ്.
അതിനിടയിൽ ഈ ഒരു ജോലി കിട്ടിയതിൽ സന്തോഷവുമുണ്ട്. ഡ്രഗ്സ് കഴിക്കുന്നവരോട് രഹസ്യമായി ഇടപെടാനും ഡ്രഗ്സിന്റെ കൂടുതൽ വകഭേദങ്ങൾ നേരിട്ട് കാണാനും കഴിയും.
അവൾ അതെടുത്ത് മെല്ലെ അവരെ അറിയിക്കാതെ നടന്നു നീങ്ങി. പിന്നീട് അവളുടേതായ തിരച്ചിലുകളും അതിനെപ്പറ്റി ഇന്റര്‍നെറ്റിലും
ദോഷങ്ങളും എല്ലാം അന്വേഷിച്ചു. അവിടെ നിന്ന് വേറെ സാധനങ്ങളും
കിട്ടിയിരുന്നു. അവിടെ വെളുത്ത പൊടിയുടെ അംശം നിലത്ത് വീണുകിടന്നിരുന്നു. ഒരു മുറിയിൽ നിറയെ മദ്യ കുപ്പികൾ. ആ മുറിയിൽ
കടന്നാൽ തന്നെ ഉണ്ട് ഒരു രൂക്ഷഗന്ധം. തീരെ പിടിക്കുന്നില്ല. എപ്പഴോ മനസ്സിൽ പഴയകാല ഓർമകൾ വന്നുകൂടി.
അവൾ ആലോചിച്ചു. " അച്ഛൻ
കുടിക്കുമായിരുന്നു. ഹും ഈ ശല്യം
കാരണമാണ് അച്ഛൻ നേരത്തെ പോയത്. ഇല്ലെങ്കിൽ ഇപ്പോഴും എന്റെ പക്കൽ ഉണ്ടായേനെ." പാർവതിയുടെ അച്ഛൻ 10 വർഷം മുമ്പേതന്നെ കാൻസർ ബാധിച്ച് മരിച്ചതാണ്. നല്ലവണ്ണം സിഗരറ്റും വലിക്കും. അന്നുകാലത്ത് ഇപ്പോഴത്തെ പോലെ ഹാൻസും മറ്റും ഇല്ലെങ്കിൽ എന്താ സിഗരറ്റു മതിയല്ലോ ജീവൻ പോകാൻ. ഇന്നതിന്റെ ഇഫക്ട് കൂട്ടാൻ വേണ്ടി പല വകഭേദങ്ങൾ കണ്ടെത്തിയെന്നു മാത്രം.
അവിടെ രണ്ടാളുകൾ ഒരു ബോധവുമില്ലാതെ കിടക്കുന്നുണ്ടായിരുന്നു. ബോധമില്ലാത്തതുകൊണ്ട് എങ്ങനെയോ അവൾ രക്ഷപ്പെട്ട് കെട്ടിടത്തിന് പുറത്തേക്ക് ചാടി.